സ്ത്രീ അമ്മയാണ് എന്ന വചനത്തിനു വലിയ ആഴങ്ങൾ ഉണ്ട് എന്ന് ഞാൻ കരുതുന്നു. ഒരിക്കൽ അമ്മയെ പോലും ഭോഗിച്ച നാം ചരിത്രത്തിന്റെ ഏതോ ഒരു ദശാസന്ധിയിൽ വച്ച് ഈ സ്വഭാവം അവസാനിപ്പിച്ചത് എന്ത് കൊണ്ടു എന്ന് എനിക്ക് അറിയില്ല. ആദമിന്റെയും ഹവ്വയുടെയും മക്കളോട് അവർ ഇരുവരും പെരുമാറിയത് ഇന്നത്തെ പോലെ ആയിരിക്കാൻ ഇടയില്ല. കാരണം ഭാത്രുക്കൾക്ക് ഇടയിലുള്ള ബന്ധം നിഷിദ്ധമാണ് എന്ന് നമ്മുടെ ജന്മ വാസനയാൽ നാം അറിഞ്ഞിരുന്നു എങ്കിൽ മനുഷ്യ കുലം തുടങ്ങിയ ഇടത്ത് തന്നെ അവസാനിച്ചു പോകുമായിരുന്നു. അന്ന് നാം നിയന്ത്രണ രഹിതമായി എല്ലാവരോടും ഇടപെട്ടു. അത് കൊണ്ടു മാത്രമാണല്ലോ നാം പെരുകി പെരുകി വലിയ ഒരു ജന സഞ്ചയം ആയി പരിണമിച്ചത്. പിന്നെ എന്നോ ഒരിക്കൽ, താൻ പുറത്തു വന്ന ഇടത്തിന്റെ അധിപതിയായ ഈ സ്ത്രീ അവനിൽ ലൈങ്ങികമായ അറുപ്പ് ഉളവാക്കാൻ തുടങ്ങി. എന്ത് കൊണ്ടായിരിക്കും മനുഷ്യൻ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. അതിനു ശരീര ശാസ്ത്രപരമായ കാരണങ്ങൾ ഒന്നുമില്ല എന്ന് ഈ പേജുകളിൽ ഞാൻ തന്നെ മുൻപ് എഴുതിയിരുന്നു. കാരണം ജനിച്ച ഉടനെ അമ്മയിൽ നിന്ന് വേര്പെട്ടു പോയ ഈദിപ്പസിനു പിന്നീടൊരിക്കൽ അറിയാതെ അമ്മയുടെ കിടക്കയിൽ കിടക്കേണ്ടി വന്നപ്പോൾ, തന്റെ അമ്മയോട് ബന്ധപ്പെടുന്നതിന് പ്രയാസമൊന്നും തോന്നിയില്ല. അല്ലെങ്കിൽ അവനു അത് തന്റെ അമ്മയാണ് എന്ന് അറിയാനുള്ള ദൈവിക സിദ്ധികൾ ഒന്നും വശമില്ലായിരുന്നു. ആ അജ്ഞതയാലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത് തന്നെ. ഈദിപസ്സിന്റെ കഥയിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു പ്രധാന സത്യം, ഫ്രൊഇദ് പറഞ്ഞ 'പുരുഷന് തന്റെ അമ്മയോട് തോന്നുന്ന ആസക്തി' എന്ന സത്യം അല്ല. മറിച്ച് ആ കാലത്തും മാതൃ കാമം പാപമായിരുന്നു എന്നുള്ള കാര്യമായിരുന്നു. അപ്പോൾ അമ്മ എന്നത് (മറ്റൊരു തരത്തിൽ പറഞ്ഞാൽ തന്റെ ജനനത്തിനു കാരണമായി താൻ അറിഞ്ഞ വ്യക്തി) തനിക്കു നിഷിദ്ധമാണ് എന്ന് മനുഷ്യൻ തീരുമാനിച്ചത് അതിനും മുൻപ് ആയിരുന്നു. അന്ന് മുതൽ മനുഷ്യൻ ആ തീരുമാനം അവന്റെ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു ചെയ്തത്. മനുഷ്യ മനസ്സിന്റെ അസാമാന്യമായ സിദ്ധി ആയ ഇതിനെ നമ്മിൽ പലരും ശരിയായ രീതിയിൽ മനസ്സിലാക്കിയില്ല എന്നതാണ് സത്യം. അമ്മയോടുള്ള ഈ ലൈംഗിക അറുപ്പ് ഒരു ശാരീരിക തീരുമാനം അല്ല എന്ന് വ്യക്തമായ നിലക്ക്, ഈ അറുപ്പ് നമുക്ക് ഏതു സ്ത്രീയോടും തോന്നാവുന്നത്തെ ഉള്ളൂ. നമ്മൾ അങ്ങനെ തീരുമാനിക്കുക ആണെങ്കിൽ. ഏതു പുരുഷനും ഏതു സ്ത്രീയും തമ്മിലുള്ള പരമമായ ആകര്ഷണം ലൈങ്ങികതയുമായി ബന്ധപ്പെട്ടതാണ് എന്ന ഫ്രൊഇദ് പ്രവചനം, ഒരു ശാപം പോലെ നമ്മുടെ തലക്കു മുകളിൽ തൂങ്ങി നില്ക്കുമ്പോഴും, നാം നമുക്ക് ചുറ്റുമുള്ള പലരെയും, നമ്മുടെ ലൈംഗിക ആകര്ഷണ നിരോധിത മേഖലയിൽ തളചിട്ടിരിക്കുന്നു എന്ന് നമുക്ക് തന്നെ അറിയാം. നമ്മുടെ പെങ്ങൾ മുതലായവരൊക്കെ ഈ വിഭാഗത്തിൽ വരികയാണ്. ഈ ദിശയിൽ ഒരു പടി കൂടെ മുന്നോട്ടു പോയാൽ നമുക്ക് എല്ലാ സ്ത്രീകളെയും (സൃഷ്ടിയിൽ ഭാഗഭാക്ക് ആകെണ്ടവരെ ഒഴിച്ച്) അമ്മമാരായി കണക്കാക്കാൻ പറ്റുമെന്ന് തോന്നുന്നു.
Sunday, 27 March 2016
Thursday, 24 March 2016
വചനങ്ങൾ
നല്ലത് പറഞ്ഞു കൊടുക്കാൻ ആളില്ലായിരുന്നു എന്നുള്ളതല്ല മാനവ കുലം അഭിമുഖീകരിച്ച പ്രശ്നം. അതിനു നല്ലത് കേൾക്കാൻ താല്പരമില്ലായിരുന്നു എന്നുള്ളതാണ്. പറഞ്ഞത് മുഴുവൻ പാതി കേൾക്കുകയും കേട്ടത് മുഴുവൻ തനിക്കു തോന്നിയ രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു മനുഷ്യന്റെ രീതി. നന്മ പ്രചരിപ്പിച്ച പലതും അങ്ങനെ തിന്മയായി പരിവർത്തനം ചെയ്യപ്പെട്ടു. മനുഷ്യ വർഗത്തെ നന്മയിലേക്ക് നയിക്കാമായിരുന്ന ചില മഹദ് വചനങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതാൻ ഉദ്ദേശിക്കുന്നത്. അവയാണെങ്കിൽ കരകാണാകടല് പോലെ പരന്നു കിടക്കുകയാൽ അതിൽ വളരെ ചെറിയ ഒരു ഭാഗത്തെ മാത്രമേ എനിക്ക് സ്പർശിക്കാൻ പോലും ആവുകയുള്ളൂ എന്ന് എനിക്ക് അറിയാം. പക്ഷെ ഇത് ഞാൻ തന്നെ തുടരണം എന്ന് നിര്ബന്ധം ഇല്ല. മാനവ കുലത്തിന്റെ നന്മയേറിയ അസ്ഥിത്വം ആഗ്രഹിക്കുന്ന ആർക്കും ഇതിനു അനുബന്ധങ്ങൾ എഴുതി ചേർക്കാവുന്നതാണ്. പല ആളുകള് കൂടി വരയ്ക്കുന്ന ചിത്രം പോലെ. അപ്പോൾ ഞാൻ ആരംഭിക്കുകയാണ്.
പരിപാടിയുടെ ആരംഭം മൂന്നു പ്രഖ്യാതങ്ങളായ വരികളോടെ ആരംഭിക്കാം. ഒന്നിൽ തുടങ്ങിയാൽ പോരെ എന്നുള്ള സംശയം ചില വായനക്കാരെങ്കിലും ഉന്നയിച്ചേക്കും എന്ന് എനിക്ക് അറിയാം. അവര്ക്ക് വേണ്ട ഉത്തരം ഞാൻ കരുതി വച്ചിട്ടുണ്ട് എന്ന് പറയാം. അത് ശരിക്കും പറഞ്ഞാൽ ഉത്തരമാണ് എന്ന് പറയാൻ പറ്റില്ല. ഈ വരികൾ മൂന്നിന്റെയും വ്യാഖ്യാനങ്ങൾ തന്നെ ആവും അതിന്റെ ശരിയായ ഉത്തരം എന്ന് ഞാൻ വിശ്വസിക്കുന്നു. (മംഗ്ലീഷ് പരിഭാഷ ആയതു കൊണ്ടു വാക്കുകളും പദങ്ങളും വികലമായി പോയി എങ്കിൽ ക്ഷമിക്കുക)
1. കർമ്മന്യെ വാധികാരസ്തെ , മാ ഫലേഷു കദാചന (ഭഗവത് ഗീത)
2. Acts 4:32–35: 32 And the multitude of them that believed were of one heart and of one soul: neither said any of them that ought of the things which he possessed was his own; but they had all things common
3. from each according to his ability to each according to his needs (Karl Marx)
1.
കര്മ്മം ചെയ്യൂ ഫലം ഇചിക്കരുതു എന്ന് പറയുന്നത്, ഫലത്തെ കുറിച്ച് ചിന്തിക്കാതെ കര്മം ചെയ്യൂ എന്ന് പറയുന്നതിന് തുല്യമാണ്. അതായത് ഒരു പ്രവർത്തി ചെയ്യുമ്പോൾ നാം ചിന്തിക്കേണ്ടത് അത് നമുക്ക് തിരിച്ചു തരുന്ന പ്രതിഫലത്തെ കുറിച്ചാകരുത് എന്ന് അർഥം. അപ്പോൾ എന്തിനെ കുറിച്ചാകണം എന്ന് നാം ആരും ഇത് വരെ ചോദിച്ചില്ല. അത് ചോദിക്കുമ്പോഴാണ് നമുക്ക് വ്യക്തമായ ഉത്തരം കിട്ടുക. നാം ഒരു പ്രവർത്തി ചെയ്യേണ്ടത് നമ്മുടെ കഴിവുകൾ അനുസരിച്ചാണ്. അല്ലാതെ നമ്മുടെ പ്രവർത്തി കൊണ്ടു നമുക്ക് എന്ത് പ്രതിഫലം കിട്ടും എന്ന് ചിന്തിച്ചല്ല. പ്രതിഫലത്തെ കുറിച്ചുള്ള ചിന്തകളാണ് നമ്മെ ഭരിക്കുന്നത് എങ്കിൽ, കഴിവുള്ളവർ എളുപ്പമായി ജോലി ചെയ്തു സ്വായത്തമാക്കുന്ന വസ്തുക്കൾ, കഴിവില്ലാത്തവർക്ക് നേടി എടുക്കാൻ വളരെ ക്ലേശിക്കേണ്ടി വരും എന്ന് അർഥം. അപ്പോൾ ഭഗവാൻ കൃഷ്ണൻ പറഞ്ഞത് യഥാർത്ഥത്തിൽ ശക്തിയുടെ തത്വ ശാസ്ത്രത്തെ നിഷേധിക്കുന്ന മഹദ് വചനമാണ് എന്ന് അർഥം.
2.
ഇനി ബൈബിളിൽ പറഞ്ഞ രണ്ടാമത്തെ കാര്യം എന്താണ്. വിശ്വാസികളായ ജന ലക്ഷങ്ങൾ കണക്കാക്കുന്നത് തങ്ങളോക്കെയും ഒരേ ഹൃദയവും ഒരേ ആത്മാവും പങ്കിടുന്നവർ ആണെന്നാണ്. തങ്ങള് സ്വായത്തമാക്കിയുള്ള വസ്തുക്കൾ ഏതും എല്ലാവരുടെതും കൂടി ആണെന്നുമാണ്. ഇവിടെയും ആദ്യം പറഞ്ഞതിനു സമാനമായ പലതും നമുക്ക് കണ്ടെത്താൻ കഴിയും. നാം സ്വരൂപിക്കുന്നത് എന്തും നമ്മുടെ പ്രവര്ത്തിയുടെ ഫലമാണ്. ആ ഫലം എല്ലാവരുടെതും കൂടി ആണ് എന്ന് പ്രഖ്യാപിക്കുമ്പോൾ അതിനർത്ഥം, കഴിവുള്ളവനും ഇല്ലാത്തവനും ഒരു പോലെ തങ്ങളുടെ ആവശ്യത്തിനു അനുസരിച്ച് അവയിൽ നിന്ന് എടുത്തു ഉപയോഗിക്കാൻ അർഹതയുണ്ട് എന്ന് തന്നെയാണ്.
3.
മാർക്സിന്റെ വളരെ ഏറെ പ്രസിദ്ധമായ ഈ മുദ്രാവാക്യത്തിന്റെ അർത്ഥവും മറ്റൊന്നല്ല എന്ന് കാണാൻ വിഷമമില്ല. from each according to his ability എന്നതിന്റെ അർഥം വളരെ വ്യക്തമാണ്. നാം ഓരോരുത്തരും നമ്മുടെ കഴിവ് കൊണ്ടു സ്വരൂപിച്ച എന്തോ ഒന്നിൽ നിന്ന് , to each according to his needs നാം ഓരോരുത്തർക്കും അവനവു ആവശ്യമുള്ളത് മാത്രം എടുക്കാം എന്ന്. അതായത് നമ്മളെവരും നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഈ ലോകത്ത് നിന്ന്, നമ്മൾ ഓരോരുത്തരും നമുക്ക് ആവശ്യമുള്ളത് മാത്രം സ്വീകരിക്കണം എന്ന്. ദുര്ബലനായ ഒരു മനുഷ്യനും താൻ വളരെ കുറച്ചു മാത്രമേ ഈ ലോകത്തിനു കൊടുക്കുന്നുള്ളൂ എങ്കിൽ കൂടി അവനു അവന്റെ ആവശ്യത്തിനുള്ളത് ഈ ലോകത്തിൽ നിന്ന് എടുക്കാൻ അവകാശമുണ്ട് എന്ന് അർഥം. എല്ലാവരും ഒരേ കാര്യം പല പല രീതിയിൽ പറഞ്ഞു എന്ന് മാത്രം.
contd....
പരിപാടിയുടെ ആരംഭം മൂന്നു പ്രഖ്യാതങ്ങളായ വരികളോടെ ആരംഭിക്കാം. ഒന്നിൽ തുടങ്ങിയാൽ പോരെ എന്നുള്ള സംശയം ചില വായനക്കാരെങ്കിലും ഉന്നയിച്ചേക്കും എന്ന് എനിക്ക് അറിയാം. അവര്ക്ക് വേണ്ട ഉത്തരം ഞാൻ കരുതി വച്ചിട്ടുണ്ട് എന്ന് പറയാം. അത് ശരിക്കും പറഞ്ഞാൽ ഉത്തരമാണ് എന്ന് പറയാൻ പറ്റില്ല. ഈ വരികൾ മൂന്നിന്റെയും വ്യാഖ്യാനങ്ങൾ തന്നെ ആവും അതിന്റെ ശരിയായ ഉത്തരം എന്ന് ഞാൻ വിശ്വസിക്കുന്നു. (മംഗ്ലീഷ് പരിഭാഷ ആയതു കൊണ്ടു വാക്കുകളും പദങ്ങളും വികലമായി പോയി എങ്കിൽ ക്ഷമിക്കുക)
1. കർമ്മന്യെ വാധികാരസ്തെ , മാ ഫലേഷു കദാചന (ഭഗവത് ഗീത)
2. Acts 4:32–35: 32 And the multitude of them that believed were of one heart and of one soul: neither said any of them that ought of the things which he possessed was his own; but they had all things common
3. from each according to his ability to each according to his needs (Karl Marx)
1.
കര്മ്മം ചെയ്യൂ ഫലം ഇചിക്കരുതു എന്ന് പറയുന്നത്, ഫലത്തെ കുറിച്ച് ചിന്തിക്കാതെ കര്മം ചെയ്യൂ എന്ന് പറയുന്നതിന് തുല്യമാണ്. അതായത് ഒരു പ്രവർത്തി ചെയ്യുമ്പോൾ നാം ചിന്തിക്കേണ്ടത് അത് നമുക്ക് തിരിച്ചു തരുന്ന പ്രതിഫലത്തെ കുറിച്ചാകരുത് എന്ന് അർഥം. അപ്പോൾ എന്തിനെ കുറിച്ചാകണം എന്ന് നാം ആരും ഇത് വരെ ചോദിച്ചില്ല. അത് ചോദിക്കുമ്പോഴാണ് നമുക്ക് വ്യക്തമായ ഉത്തരം കിട്ടുക. നാം ഒരു പ്രവർത്തി ചെയ്യേണ്ടത് നമ്മുടെ കഴിവുകൾ അനുസരിച്ചാണ്. അല്ലാതെ നമ്മുടെ പ്രവർത്തി കൊണ്ടു നമുക്ക് എന്ത് പ്രതിഫലം കിട്ടും എന്ന് ചിന്തിച്ചല്ല. പ്രതിഫലത്തെ കുറിച്ചുള്ള ചിന്തകളാണ് നമ്മെ ഭരിക്കുന്നത് എങ്കിൽ, കഴിവുള്ളവർ എളുപ്പമായി ജോലി ചെയ്തു സ്വായത്തമാക്കുന്ന വസ്തുക്കൾ, കഴിവില്ലാത്തവർക്ക് നേടി എടുക്കാൻ വളരെ ക്ലേശിക്കേണ്ടി വരും എന്ന് അർഥം. അപ്പോൾ ഭഗവാൻ കൃഷ്ണൻ പറഞ്ഞത് യഥാർത്ഥത്തിൽ ശക്തിയുടെ തത്വ ശാസ്ത്രത്തെ നിഷേധിക്കുന്ന മഹദ് വചനമാണ് എന്ന് അർഥം.
2.
ഇനി ബൈബിളിൽ പറഞ്ഞ രണ്ടാമത്തെ കാര്യം എന്താണ്. വിശ്വാസികളായ ജന ലക്ഷങ്ങൾ കണക്കാക്കുന്നത് തങ്ങളോക്കെയും ഒരേ ഹൃദയവും ഒരേ ആത്മാവും പങ്കിടുന്നവർ ആണെന്നാണ്. തങ്ങള് സ്വായത്തമാക്കിയുള്ള വസ്തുക്കൾ ഏതും എല്ലാവരുടെതും കൂടി ആണെന്നുമാണ്. ഇവിടെയും ആദ്യം പറഞ്ഞതിനു സമാനമായ പലതും നമുക്ക് കണ്ടെത്താൻ കഴിയും. നാം സ്വരൂപിക്കുന്നത് എന്തും നമ്മുടെ പ്രവര്ത്തിയുടെ ഫലമാണ്. ആ ഫലം എല്ലാവരുടെതും കൂടി ആണ് എന്ന് പ്രഖ്യാപിക്കുമ്പോൾ അതിനർത്ഥം, കഴിവുള്ളവനും ഇല്ലാത്തവനും ഒരു പോലെ തങ്ങളുടെ ആവശ്യത്തിനു അനുസരിച്ച് അവയിൽ നിന്ന് എടുത്തു ഉപയോഗിക്കാൻ അർഹതയുണ്ട് എന്ന് തന്നെയാണ്.
3.
മാർക്സിന്റെ വളരെ ഏറെ പ്രസിദ്ധമായ ഈ മുദ്രാവാക്യത്തിന്റെ അർത്ഥവും മറ്റൊന്നല്ല എന്ന് കാണാൻ വിഷമമില്ല. from each according to his ability എന്നതിന്റെ അർഥം വളരെ വ്യക്തമാണ്. നാം ഓരോരുത്തരും നമ്മുടെ കഴിവ് കൊണ്ടു സ്വരൂപിച്ച എന്തോ ഒന്നിൽ നിന്ന് , to each according to his needs നാം ഓരോരുത്തർക്കും അവനവു ആവശ്യമുള്ളത് മാത്രം എടുക്കാം എന്ന്. അതായത് നമ്മളെവരും നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഈ ലോകത്ത് നിന്ന്, നമ്മൾ ഓരോരുത്തരും നമുക്ക് ആവശ്യമുള്ളത് മാത്രം സ്വീകരിക്കണം എന്ന്. ദുര്ബലനായ ഒരു മനുഷ്യനും താൻ വളരെ കുറച്ചു മാത്രമേ ഈ ലോകത്തിനു കൊടുക്കുന്നുള്ളൂ എങ്കിൽ കൂടി അവനു അവന്റെ ആവശ്യത്തിനുള്ളത് ഈ ലോകത്തിൽ നിന്ന് എടുക്കാൻ അവകാശമുണ്ട് എന്ന് അർഥം. എല്ലാവരും ഒരേ കാര്യം പല പല രീതിയിൽ പറഞ്ഞു എന്ന് മാത്രം.
contd....
Monday, 21 March 2016
ജലം - ബഹു രാഷ്ട്ര കുത്തകകളുടെ കയ്യിൽ അകപ്പെട്ടു പോയ പ്രകൃതി സമ്പത്ത്
മനുഷ്യന് നേരിട്ട് പ്രകൃതിയിൽ നിന്ന് കിട്ടിയ പലതും ഇന്ന് അവനിൽ നിന്ന് അന്യമായി പോകുകയാണ്. അവയൊക്കെയും സ്ഥാപിത താല്പര്യങ്ങളുടെ കയ്യിൽ അകപ്പെടുകയും , അവർ അവ തങ്ങളുടെ കച്ചവട വര്ധനവിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയും ചെയ്യുന്നു. വെള്ളമാണ് അവയിൽ പ്രധാനം. . കുപ്പി വെള്ളം ഒഴിച്ചുള്ളതെന്തും പങ്കിലമായി പോയി എന്നുള്ള ധാരണ ഇപ്പോൾ തന്നെ നമ്മുടെ ചുറ്റുമുള്ള വായുവിൽ അലിഞ്ഞു ചേര്ന്നിരിക്കുന്നു. ഒരു രാജ്യം ദാഹ ജലത്തിന് ഉഴറുന്ന നേരത്തും, ഒരു ചെറിയ ജന വിഭാഗം നേർത്ത ദ്രാവകങ്ങളുടെ പുറകെ ഓടുകയാണ്. അവയുടെ നിർമാണത്തിന് വേണ്ടതോ അമൂല്യമായ ഈ ജല സമ്പത്ത് തന്നെ ആണ്. ഒരു വലിയ വിഭാഗത്തിന്റെ ദാഹം ഒരു ചെറിയ വിഭാഗത്തിന്റെ ആർഭാടമായി പരിണമിക്കുന്നു.
ചരിത്രത്തിൽ എല്ലാ കാലത്തും ജല ക്ഷാമം എന്നത് ഒരു പ്രാദേശിക അത്യാഹിതം മാത്രമായിരുന്നു. പക്ഷെ ഇന്ന്, അതി വിപുലമായ ധാന്യ കയറ്റുമതി നടക്കുന്ന ഇന്ന്, ജല ക്ഷാമം പ്രാദേശിക സീമകൾ അതി ലംഘിക്കുകയാണ്.
ജലം ഒരു രാജ്യത്തിന്റെ നട്ടെല്ലാണ്. ധാന്യങ്ങൾ അതില്ലാതെ തളിർക്കില്ല. ഓരോ നിശ്ചത അളവ് ധാന്യവും ഒരു നിശ്ചിത അളവ് വെള്ളത്തിന് തുലമാണ്. വ്യവസായങ്ങളിൽ ഭൂരി ഭാഗവും ഇന്ന് ജലത്തിന്റെ ധാരാളിത്തത്തിൽ വളരുന്നവയാണ്. ഈ ജലം വ്യവസായ നഗരങ്ങളിലേക്ക് എത്തുന്നത് കൃഷിയുടെ ഗ്രാമങ്ങളിൽ നിന്ന് ജലത്തെ കവര്ന്നു കൊണ്ടാണ്. അതിന്റെ ഫലം നമ്മുടെ കാര്ഷിക ഉത്പന്നങ്ങളിൽ നിഴലിക്കുക തന്നെ ചെയ്യും. കൃഷി താഴോട്ടു പോകും (നമ്മളിൽ പലരും മനസ്സിലാക്കാത്ത ഒരു സമസ്യയാണ് ഇത്) . ചുരുക്കി പറഞ്ഞാൽ ഏതൊരു വ്യാവസായിക വളര്ച്ചയും, ആഞ്ഞടിക്കുന്നത് ജലത്തിന് മേലെ ആണ്, അതായത് കൃഷിയുടെ മേലെ.
ഇതിനു നാം കാണാത്ത പല ദുഷ്ഫലങ്ങളും ഉണ്ട്. ലോകത്ത് എല്ലായിടത്തും വാട്ടർ ടേബിൾ താഴോട്ടെക്ക് തന്നെയാണ്. ഒന്നാം ലോകം അത്തരത്തിലുള്ള ജല ക്ഷാമം അനുഭവിക്കുന്നത് സ്വാഭാവികമായും അവിടെ വ്യവസായം കൂടുതൽ ആകുന്നതു കൊണ്ടാണ് . തല്ഫലമായി അവിടെ ധാന്യ കൃഷി താഴോട്ടു പോകുന്നു . അപ്പോൾ അവർ ഈ ധാന്യ കമ്മി പരിഹരിക്കാൻ ധാന്യം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നു. അവിടെയാണ് നാം ശരിക്കും ആഘാതം ഏറ്റു വാങ്ങുന്നത്. രൂപയുടെ തകര്ച്ച (മറ്റൊരു തരത്തിൽ പറഞ്ഞാൽ വിദേശ വിനിമയ നിരക്കിലെ കള്ള കളികൾ) അവരെ , നമ്മുടെ ധാന്യങ്ങൾ ചുള് വിലക്ക് കിട്ടാൻ പ്രാപ്തിയുള്ളവർ ആക്കുന്നു. ഇവിടെ നിന്ന് ധാന്യങ്ങൾ അവിടത്തേക്ക് ഒഴുകുന്നു. ഈ ഒഴുക്ക് നാം ജലത്തിന്റെ ഒഴുക്കായി കണക്കാക്കുക തന്നെ വേണം. മൂന്നാം ലോകം ഇനി ഒരിക്കൽ ഭക്ഷണ സ്വയം പര്യാപ്തത നേടിയാൽ കൂടി, ഒന്നാം ലോകത്തിലെ അതി ഭൊഗമൊ, അവിടത്തെ ധാന്യ ക്ഷാമമോ പോലും ഇവിടത്തെ ഈ സ്വയം പര്യാപ്തതയുടെ ഫലം ഇവിടുത്തെ ദരിദ്രന് കിട്ടാതാക്കുന്ന സ്ഥിതിയിൽ എത്തിക്കും . പക്ഷെ ഇത് എല്ലാ കാലവും ഇതേ പോലെ തുടരണം എന്നില്ല.
ധാന്യം ഇറക്കുമതി ചെയ്യുക എന്നത് വെള്ളം ഇറക്കുമതി ചെയ്യുന്നതിന് തുല്യമാകയാൽ, ഇനി ഒരിക്കൽ ഈ ലോകത്ത് ധാന്യത്തിന് വേണ്ടി യുദ്ധം നടന്നാൽ കൂടി അതിനെ ജല യുദ്ധമായി കണക്കാക്കണം. അപ്പോൾ ജലത്തിന് വേണ്ടി നേരിട്ടുള്ള യുദ്ധങ്ങൾ അടുത്ത ഭാവിയിൽ ഉണ്ടാകില്ല. ധാന്യങ്ങല്ക്ക് വേണ്ടിയുള്ള ഷാഡോ യുദ്ധങ്ങൾക്ക് മാത്രമേ ഇവിടെ പ്രസക്തി ഉണ്ടാകുകയുള്ളൂ.
ചരിത്രത്തിൽ എല്ലാ കാലത്തും ജല ക്ഷാമം എന്നത് ഒരു പ്രാദേശിക അത്യാഹിതം മാത്രമായിരുന്നു. പക്ഷെ ഇന്ന്, അതി വിപുലമായ ധാന്യ കയറ്റുമതി നടക്കുന്ന ഇന്ന്, ജല ക്ഷാമം പ്രാദേശിക സീമകൾ അതി ലംഘിക്കുകയാണ്.
ജലം ഒരു രാജ്യത്തിന്റെ നട്ടെല്ലാണ്. ധാന്യങ്ങൾ അതില്ലാതെ തളിർക്കില്ല. ഓരോ നിശ്ചത അളവ് ധാന്യവും ഒരു നിശ്ചിത അളവ് വെള്ളത്തിന് തുലമാണ്. വ്യവസായങ്ങളിൽ ഭൂരി ഭാഗവും ഇന്ന് ജലത്തിന്റെ ധാരാളിത്തത്തിൽ വളരുന്നവയാണ്. ഈ ജലം വ്യവസായ നഗരങ്ങളിലേക്ക് എത്തുന്നത് കൃഷിയുടെ ഗ്രാമങ്ങളിൽ നിന്ന് ജലത്തെ കവര്ന്നു കൊണ്ടാണ്. അതിന്റെ ഫലം നമ്മുടെ കാര്ഷിക ഉത്പന്നങ്ങളിൽ നിഴലിക്കുക തന്നെ ചെയ്യും. കൃഷി താഴോട്ടു പോകും (നമ്മളിൽ പലരും മനസ്സിലാക്കാത്ത ഒരു സമസ്യയാണ് ഇത്) . ചുരുക്കി പറഞ്ഞാൽ ഏതൊരു വ്യാവസായിക വളര്ച്ചയും, ആഞ്ഞടിക്കുന്നത് ജലത്തിന് മേലെ ആണ്, അതായത് കൃഷിയുടെ മേലെ.
ഇതിനു നാം കാണാത്ത പല ദുഷ്ഫലങ്ങളും ഉണ്ട്. ലോകത്ത് എല്ലായിടത്തും വാട്ടർ ടേബിൾ താഴോട്ടെക്ക് തന്നെയാണ്. ഒന്നാം ലോകം അത്തരത്തിലുള്ള ജല ക്ഷാമം അനുഭവിക്കുന്നത് സ്വാഭാവികമായും അവിടെ വ്യവസായം കൂടുതൽ ആകുന്നതു കൊണ്ടാണ് . തല്ഫലമായി അവിടെ ധാന്യ കൃഷി താഴോട്ടു പോകുന്നു . അപ്പോൾ അവർ ഈ ധാന്യ കമ്മി പരിഹരിക്കാൻ ധാന്യം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നു. അവിടെയാണ് നാം ശരിക്കും ആഘാതം ഏറ്റു വാങ്ങുന്നത്. രൂപയുടെ തകര്ച്ച (മറ്റൊരു തരത്തിൽ പറഞ്ഞാൽ വിദേശ വിനിമയ നിരക്കിലെ കള്ള കളികൾ) അവരെ , നമ്മുടെ ധാന്യങ്ങൾ ചുള് വിലക്ക് കിട്ടാൻ പ്രാപ്തിയുള്ളവർ ആക്കുന്നു. ഇവിടെ നിന്ന് ധാന്യങ്ങൾ അവിടത്തേക്ക് ഒഴുകുന്നു. ഈ ഒഴുക്ക് നാം ജലത്തിന്റെ ഒഴുക്കായി കണക്കാക്കുക തന്നെ വേണം. മൂന്നാം ലോകം ഇനി ഒരിക്കൽ ഭക്ഷണ സ്വയം പര്യാപ്തത നേടിയാൽ കൂടി, ഒന്നാം ലോകത്തിലെ അതി ഭൊഗമൊ, അവിടത്തെ ധാന്യ ക്ഷാമമോ പോലും ഇവിടത്തെ ഈ സ്വയം പര്യാപ്തതയുടെ ഫലം ഇവിടുത്തെ ദരിദ്രന് കിട്ടാതാക്കുന്ന സ്ഥിതിയിൽ എത്തിക്കും . പക്ഷെ ഇത് എല്ലാ കാലവും ഇതേ പോലെ തുടരണം എന്നില്ല.
ധാന്യം ഇറക്കുമതി ചെയ്യുക എന്നത് വെള്ളം ഇറക്കുമതി ചെയ്യുന്നതിന് തുല്യമാകയാൽ, ഇനി ഒരിക്കൽ ഈ ലോകത്ത് ധാന്യത്തിന് വേണ്ടി യുദ്ധം നടന്നാൽ കൂടി അതിനെ ജല യുദ്ധമായി കണക്കാക്കണം. അപ്പോൾ ജലത്തിന് വേണ്ടി നേരിട്ടുള്ള യുദ്ധങ്ങൾ അടുത്ത ഭാവിയിൽ ഉണ്ടാകില്ല. ധാന്യങ്ങല്ക്ക് വേണ്ടിയുള്ള ഷാഡോ യുദ്ധങ്ങൾക്ക് മാത്രമേ ഇവിടെ പ്രസക്തി ഉണ്ടാകുകയുള്ളൂ.
Saturday, 5 March 2016
THE TECHNOLOGICAL IMPASSE
Technology is for mans progress, to make life more easy, to make it more perfect, to make it more beautiful, or to make a situation that will enrich the life of the whole of the living beings . the above preferences may differ to a great extend according to the attitude of the individual. still at present i am elaborating only about the first point for certain reasons, one among them being my wife's happiness for having an easy atmosphere in her kitchen. unlike her ancestors, who were to wake early in the morning to have a clean wash of the dumped cloths in the waste bin, to hurry to make the grocery change its color and properties to make it edible, and in the meantime, run to the corners of the compound to have the call of nature relieved, to sweat in the scorching sun etc. etc., she is a bit more lucky, because now she can do almost all of the above tasks in a simple sitting, even for the shit she should not have to move farther.
STILL OUR ANCESTORS WERE HAPPY
AND SOMETIMES BETTER THAN US
even now my wife can do all the above routines, without the aid of machines, by simply discarding a fan, a washing machine or an air conditioner. but she cannot think of such a situation because a permanent acquaintance with those machines, had incapacitated her. leisure is a malicious disease, and sometime contagious. it propagates from your's to your neighbors house.
out of the above cited appliances, i prefer to speak about some particular items one by one. since the thoughts in this regard were not premeditated, some more instruments may sprout during the course of this essay. but at present i am speaking only about the two out of them.
REWINDING CLOCK
what was bad with a rewinding clock. do not speak . just think about it. when i was born , my mother ascertained my entry time, simply by referring to a wall mounted clock, which she had to rewind every morning to make it work. the rewinding is a simple process. you are to mount yourself on a chair to level yourself with the instrument. then a key was inserted in a tiny hole in the body of the machine, and a clock wise motion of this key was the only thing required. just a two minute work. when i became tall enough to catch with its height i started the rewinding process, until on one day one of my relatives presented me with an electronic clock, working on a battery. from that day on wards, time became an easy gadget in my house. no winding or not even a minute of thought about this instrument. that easiness made us happy. a machine which worked with the clock wise movement of my fingers, now worked well with a small piece that we called battery, which we had to replace once in a year or so. our daily works were now transferred to the remotest corners of this universe, where a group of people toils for us to make this battery. a displacement of work or sometimes a simplification of work.
AUTOMATIC WATCH
the time of the rewinding clock was also the time of the rewinding watches, with the simple difference of the periodicity of rewinding. here it became once in a week instead of once in everyday. in the case of a clock , having a heavy instrument above your head, and requiring your daily help to make it functioning may seem to be a boring task. but what was the fault with this automatic watch. you are not to rewind. it will work simply with a shaking of your hand. (in a country where a golden shake hand means, termination of work, here an instruments starts to work with shaking hands. hats off). but the automatic watch faded. why an instrument which reined in an interim period from the death of a rewinding watch up to the time when our latest electronic watch was introduced just faded without even leaving a trace of its existence. what was its fault. like in the former case, here also the only difference occurred was a mere shift of labor from one place to another sometimes making labor more easy.
in the above cited examples we can readily see the fact that man had discarded one thing (in the case of the wall clock) simply for avoiding the daily movement of his hand only for a few minutes. he preferred electrical energy to mechanical energy. but he had to pay price for his lavishness. electrical energy was unnecessarily expended upon the lavishly available mechanical energy. in the case of other (the automatic watch) it was just divorced without any reason.
STILL OUR ANCESTORS WERE HAPPY
AND SOMETIMES BETTER THAN US
even now my wife can do all the above routines, without the aid of machines, by simply discarding a fan, a washing machine or an air conditioner. but she cannot think of such a situation because a permanent acquaintance with those machines, had incapacitated her. leisure is a malicious disease, and sometime contagious. it propagates from your's to your neighbors house.
out of the above cited appliances, i prefer to speak about some particular items one by one. since the thoughts in this regard were not premeditated, some more instruments may sprout during the course of this essay. but at present i am speaking only about the two out of them.
REWINDING CLOCK
what was bad with a rewinding clock. do not speak . just think about it. when i was born , my mother ascertained my entry time, simply by referring to a wall mounted clock, which she had to rewind every morning to make it work. the rewinding is a simple process. you are to mount yourself on a chair to level yourself with the instrument. then a key was inserted in a tiny hole in the body of the machine, and a clock wise motion of this key was the only thing required. just a two minute work. when i became tall enough to catch with its height i started the rewinding process, until on one day one of my relatives presented me with an electronic clock, working on a battery. from that day on wards, time became an easy gadget in my house. no winding or not even a minute of thought about this instrument. that easiness made us happy. a machine which worked with the clock wise movement of my fingers, now worked well with a small piece that we called battery, which we had to replace once in a year or so. our daily works were now transferred to the remotest corners of this universe, where a group of people toils for us to make this battery. a displacement of work or sometimes a simplification of work.
AUTOMATIC WATCH
the time of the rewinding clock was also the time of the rewinding watches, with the simple difference of the periodicity of rewinding. here it became once in a week instead of once in everyday. in the case of a clock , having a heavy instrument above your head, and requiring your daily help to make it functioning may seem to be a boring task. but what was the fault with this automatic watch. you are not to rewind. it will work simply with a shaking of your hand. (in a country where a golden shake hand means, termination of work, here an instruments starts to work with shaking hands. hats off). but the automatic watch faded. why an instrument which reined in an interim period from the death of a rewinding watch up to the time when our latest electronic watch was introduced just faded without even leaving a trace of its existence. what was its fault. like in the former case, here also the only difference occurred was a mere shift of labor from one place to another sometimes making labor more easy.
in the above cited examples we can readily see the fact that man had discarded one thing (in the case of the wall clock) simply for avoiding the daily movement of his hand only for a few minutes. he preferred electrical energy to mechanical energy. but he had to pay price for his lavishness. electrical energy was unnecessarily expended upon the lavishly available mechanical energy. in the case of other (the automatic watch) it was just divorced without any reason.
Subscribe to:
Comments (Atom)